മാതൃഭൂമിയിൽ ട്രെയിനീ

1984 ലാണ് ഞാൻ മാതൃഭൂമിയിൽ സബ് എഡിറ്റർ ട്രെയിനീ ആയി ജോയിൻ ചെയ്യുന്നത് . ഇപ്പോഴത്തെ മാതൃഭൂമി ഗൾഫ് ലേഖകൻ പി പി ശശീന്ദ്രൻ , പി എ എം ഹാരിസ് എന്നിവരാണ് എന്റെ കൂടെ ആ ജനവരി 25 നു ന്യൂസ് എഡിറ്റർ വിംസിയുടെ മുൻപിൽ...
Mathrubhumi Head Office Kozhikode

എന്‍റെ പത്രാധിപന്മാര്‍

എന്‍റെ പത്രാധിപന്മാർ എന്ന് പറയുമ്പോൾ ശ്രീ വി പി രാമചന്ദ്രൻ എന്ന വി പി ആറിൽ തുടങ്ങുന്നു. ഇന്റർവ്യൂവിനു കണ്ട ശേഷം പിന്നെ കോഴിക്കോട് ഓഫീസിൽ വല്ലപ്പോഴും വരുമ്പോഴാണ് അദ്ദേഹത്തെ കണ്ടിരുന്നത്. ന്യൂസ് റൂമിൽ ഞങ്ങളൊക്കെ (ചുരുങ്ങിയത് 10 പേരെങ്കിലും) ഇരുന്നു ജോലി ചെയ്യുമ്പോൾ ആരെയും നോക്കാതെ...

വെല്ലുവിളികൾ, തിരിച്ചടികൾ

പരമ്പരകൾ കൂടാതെ ഒന്നാം പേജിൽ എക്സ്‌ക്ലൂസിവ് റിപ്പോർട്ടുകൾ കേരളം കണ്ട കാലമായിരുന്നു നാലപ്പാടിന്‍റെത് . ഇത്തരം റിപ്പോർട്ടുകൾ ഡെസ്കിൽ എത്തുമ്പോൾ ജൂനിയേർസ് ആയ ഞങ്ങൾ എന്നല്ല പലരും അറിഞ്ഞിരുന്നില്ല. ആദ്യ എഡിഷൻ കഴിഞ്ഞ ശേഷമാണ് ഏതെങ്കിലും ഡമ്മി സ്റ്റോറികൾ മാറ്റി ഇവ പ്രതിഷ്ഠിച്ചിരുന്നത്. കൈപ്പട ടിപി യിൽ...
MD

അഗ്രസ്സീവ് ജേർണലിസം മലയാളത്തിൽ

ഡയറക്റ്റ് അറ്റാക്ക് എന്ന പ്രയോഗം കൊണ്ടുവന്ന് മലയാളത്തിൽ അഗ്ഗ്രസിവ് ജേർണലിസത്തിനു തുടക്കമിട്ടത് എംഡി നാലപ്പാട് ആണ്. ചെറുപ്പത്തിന്റെ ആവേശം കൊണ്ട് ഗുണവും ദോഷവും ഉണ്ടാക്കിയിട്ടുമുണ്ട്. അദ്ദേഹം ആ സ്ഥാനത്തു തുടർന്നിരുന്നുവെങ്കിൽ മാതൃഭൂമി വളരെയേറെ വ്യത്യസ്തത പുലർത്തുമായിരുന്നു എന്ന് ഇന്നും ഞാൻ കരുതുന്നു. ഞങ്ങൾ ജൂനിയർസ് ആയിരുന്നിട്ടുകൂടി വ്യക്തിബന്ധം...

എന്റെയും വക്കീലിന്റെയും അറിവുകേട്

1979 ൽ എം എ പാസ്സായ ശേഷം ഞാൻ അഭിമുഖീകരിച്ച ഏറ്റവും നല്ല ഇന്റർവ്യൂ മാതൃഭുമിയിലേതായിരുന്നു. അതിനു മുൻപ് കോളേജ് അധ്യാപക നിയമനത്തിനുള്ള പല ഇന്റർവ്യൂകളിലും ഹാജരായിട്ടുണ്ട്. തിരുവനന്തപുരം പട്ടത്തെ പി എസ് സി ഓഫീസിൽ വെച്ചായിരുന്നു ജൂനിയർ ലെക്ചർഴ്സ് ഇന്റർവ്യൂ. ചോദ്യങ്ങൾക്കു മുഴുവൻ മറുപടി നൽകാൻ...

ഇന്ദിരാഗാന്ധിയുടെ മരണം…ചില ഡെസ്ക് ഓർമ്മകൾ

ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മദിനം രണ്ടു ദിവസം മുൻപ് കഴിഞ്ഞു...മാതൃഭൂമിയുടെ പത്രപ്രവർത്തന ചരിത്രത്തിൽ 1984 നവംബർ ഒന്നിലെ പത്രം ഒരു പ്രത്യേകത തന്നെയായിരുന്നു. ഞാൻ കോഴിക്കോട്ടു ആയിരുന്നുവെങ്കിലും തിരുവനന്തപുരം എഡിഷൻ ആണ് എനിക്കിഷ്ടപ്പെട്ടത്.. രാജൻ പൊതുവാൾ എടുത്ത ഇന്ദിരാഗാന്ധിയുടെ ഒരു ക്ലോസപ്പു ഷോട്ട് ഉപയോഗിച്ച് അവിടെ ന്യൂസ് എഡിറ്റർ...

മാതൃഭൂമിയും നല്ല ഇംഗ്ലീഷ് പംക്തിയും

ഒരിക്കൽ ഫേസ്ബുക്കിൽ പല തവണയായി പ്രസിദ്ധീകരിച്ചതാണിത് ഇപ്പോൾ വെബ്‌സൈറ്റിൽ ഒരുമിച്ചു കൊടുക്കുന്നു. മുൻപ് വായിച്ചവർ ആവർത്തന വിരസത സദയം ക്ഷമിക്കുക. മാതൃഭൂമി വിദ്യാഭ്യാസരംഗം പംക്തി തുടങ്ങിയപ്പോൾ ചില പംക്തികൾ ഉണ്ടായിരുന്നു. അതിൽ പ്രധാനം നല്ല ഇംഗ്ലീഷ് ആയിരുന്നു. ആ പംക്തിക്ക് പ്രത്യേകതയും ഉണ്ടായിരുന്നു. വാക്കുകളുടെ അർഥം ചോദിക്കണ്ട.. വാക്കുകളുടെ...

മാതൃഭൂമിയും മറ്റു പത്രങ്ങളും

ഇനി പറയാൻ പോകുന്നത് ശ്രീധരൻ നായർ പത്രാധിപർ ആയിരുന്നപ്പോഴത്തെ മറ്റൊരു അനുഭവമാണ്. അദ്ദേഹവും കെ ഗോപാലകൃഷ്ണനും എം കേശവ മേനോനും ശരാശരി എട്ടു വർഷം വീതം എഡിറ്റർ സ്ഥാനം വഹിച്ചിരുന്നതുകൊണ്ടു അവരെ കുറിച്ച് കൂടുതൽ പറയേണ്ടി വരുന്നുവെന്ന് മാത്രം. ശ്രീധരൻനായർ പത്രാധിപർ ആയിരിക്കെ പത്രാധിപ സമിതിയിലെ ആരോ ഒരു...

ആദ്യ ബോണസ്

എൺപത്തി നാല് ജനുവരി 25 നു പിപി ശശീന്ദ്രൻ , പിഎഎം ഹാരിസ് എന്നിവരോടോപ്പമാണ് ഞാൻ കോഴിക്കോട് മാതൃഭൂമിയിൽ ചേരുന്നത്. രണ്ടു വർഷം ഞങ്ങൾ ട്രെയിനികൾ ആയിരുന്നു. സ്റ്റൈപ്പന്റ് 475 രൂപ. അക്കാലത്തു ശമ്പളം വിതരണം ചെയ്തിരുന്നത് അറ്റൻഡർമാർ ഡെസ്കിൽ കൊണ്ടുവന്നു രെജിസ്റ്ററിൽ ഒപ്പിടീച്ചു കവർ നൽകിയാണ്...

AIDS ഉം ഒരു അനുഭവവും

ഞാൻ പറയാൻ പോകുന്ന അനുഭവം 1984 ലാണ്. ആ ജനവരിയിൽ ആണ് ഞാൻ മാതൃഭൂമിയിൽ ചേർന്നത്. കോഴിക്കോട് ഓഫീസിൽ. അന്ന് ജോലി അധികവും ഇംഗ്ളഷിലുള്ള പി ടി ഐ , യു എൻ ഐ കോപ്പികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തലാണ് . അന്നും ഇന്നും ഒരു കാര്യം എനിക്ക്...

Latest Articles