എന്റെയും വക്കീലിന്റെയും അറിവുകേട്

0
1979 ൽ എം എ പാസ്സായ ശേഷം ഞാൻ അഭിമുഖീകരിച്ച ഏറ്റവും നല്ല ഇന്റർവ്യൂ മാതൃഭുമിയിലേതായിരുന്നു. അതിനു മുൻപ് കോളേജ് അധ്യാപക നിയമനത്തിനുള്ള പല ഇന്റർവ്യൂകളിലും ഹാജരായിട്ടുണ്ട്. തിരുവനന്തപുരം പട്ടത്തെ പി എസ് സി ഓഫീസിൽ വെച്ചായിരുന്നു ജൂനിയർ ലെക്ചർഴ്സ് ഇന്റർവ്യൂ. ചോദ്യങ്ങൾക്കു മുഴുവൻ മറുപടി നൽകാൻ...

മാതൃഭൂമിയിലെ നല്ല തുടക്കം

1984 ലാണ് ഞാൻ മാതൃഭൂമിയിൽ സബ് എഡിറ്റർ ട്രെയിനീ ആയി ജോയിൻ ചെയ്യുന്നത്. ഇപ്പോഴത്തെ മാതൃഭൂമി ഗൾഫ് ലേഖകൻ പി പി ശശീന്ദ്രൻ , പി എ എം ഹാരിസ് എന്നിവരാണ് എന്റെ കൂടെ ആ ജനവരി 25 നു ന്യൂസ് എഡിറ്ററുടെ മുൻപിൽ ഹാജരായത് ....

AIDS ഉം ഒരു അനുഭവവും

ഞാൻ പറയാൻ പോകുന്ന അനുഭവം 1984 ലാണ്. ആ ജനവരിയിൽ ആണ് ഞാൻ മാതൃഭൂമിയിൽ ചേർന്നത്. കോഴിക്കോട് ഓഫീസിൽ. അന്ന് ജോലി അധികവും ഇംഗ്ളഷിലുള്ള പി ടി ഐ , യു എൻ ഐ കോപ്പികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തലാണ് . അന്നും ഇന്നും ഒരു കാര്യം എനിക്ക്...

വെല്ലുവിളികൾ, തിരിച്ചടികൾ

പരമ്പരകൾ കൂടാതെ ഒന്നാം പേജിൽ എക്സ്‌ക്ലൂസിവ് റിപ്പോർട്ടുകൾ കേരളം കണ്ട കാലമായിരുന്നു നാലപ്പാടിന്‍റെത് . ഇത്തരം റിപ്പോർട്ടുകൾ ഡെസ്കിൽ എത്തുമ്പോൾ ജൂനിയേർസ് ആയ ഞങ്ങൾ എന്നല്ല പലരും അറിഞ്ഞിരുന്നില്ല. ആദ്യ എഡിഷൻ കഴിഞ്ഞ ശേഷമാണ് ഏതെങ്കിലും ഡമ്മി സ്റ്റോറികൾ മാറ്റി ഇവ പ്രതിഷ്ഠിച്ചിരുന്നത്. കൈപ്പട ടിപി യിൽ...

മാതൃഭൂമിയും മറ്റു പത്രങ്ങളും

ഇനി പറയാൻ പോകുന്നത് ശ്രീധരൻ നായർ പത്രാധിപർ ആയിരുന്നപ്പോഴത്തെ മറ്റൊരു അനുഭവമാണ്. അദ്ദേഹവും കെ ഗോപാലകൃഷ്ണനും എം കേശവ മേനോനും ശരാശരി എട്ടു വർഷം വീതം എഡിറ്റർ സ്ഥാനം വഹിച്ചിരുന്നതുകൊണ്ടു അവരെ കുറിച്ച് കൂടുതൽ പറയേണ്ടി വരുന്നുവെന്ന് മാത്രം. ശ്രീധരൻനായർ പത്രാധിപർ ആയിരിക്കെ പത്രാധിപ സമിതിയിലെ ആരോ ഒരു...

അതിരാത്രവും ഡെസ്കിലെ അനുഭവവും

കൈതപ്രം ഗ്രാമത്തിൽ സോമയാഗം നടക്കുന്ന പാശ്ചാത്തലത്തിൽ ഇതുപോലെ ഒരു അനുഭവം തൃശൂർ ജില്ലയിൽ നടന്നപ്പോൾ മാതൃഭൂമിയിൽ അത് എഡിറ്റ് ചെയ്യാൻ കിട്ടിയ അവസരത്തെ കുറിച്ച് പറയട്ടെ. അതിരാത്രം എന്താണെന്ന് ജനങ്ങൾക്ക് ഇപ്പൊൾ അറിവുണ്ടാവും. അതിരാത്രം ഈ തലമുറയിൽ ഇല്ലാതിരുന്ന കാലത്ത് കുണ്ടൂരിൽ 1990 ൽ അത് നടന്നപ്പോൾ റിപ്പോർട്ട്...

അജിത്തും വിശ്വസാഹിത്യവും

മാതൃഭൂമിയിൽ 1990 ലാണ് ഞാൻ വിദ്യാഭ്യാസരംഗം ചുമതല എൽക്കുന്നത് . അത് റിട്ടയർമെന്റ് വരെ തുടർന്നു. കേരളത്തിൽ മറ്റേതെങ്കിലും ജേർണലിസ്റ്റിന് ഈ ഭാഗ്യം കിട്ടിയതായി അറിയില്ല. തൊണ്ണൂറുകളിൽ പംക്‌തിയിൽ പല പരീക്ഷണങ്ങളും ഞാൻ നോക്കുകയുണ്ടായി. അന്ന് ഫുൾപേജും ഒന്നേമുക്കാൽ പേജ് വരെയും വിദ്യാഭ്യാസരംഗത്തിനു വേണ്ടി നീക്കിവെക്കുകയുണ്ടായിട്ടുണ്ട്. അന്ന്...

എൻവിയും മാധവൻകുട്ടിയും

ഇന്ന് ഒരു എഡിറ്ററുടെ ചുമതല ദളിത് സാഹിത്യം എഴുതലോ സ്ത്രീകൾക്ക് വേണ്ടി എഴുതലോ എന്നതല്ല. പത്രത്തിന്റെ പ്രചാരം കൂട്ടാൻ , നയങ്ങളിൽ നിന്ന് വ്യതിചലിക്കാതെ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് നോക്കലാണ്. ഇക്കാര്യത്തിലാണ് ഞാൻ നാലപ്പാടിനെയും ഗോപാലകൃഷ്ണനെയും ഉയർത്തിപ്പിടിക്കുന്നത് . അതല്ലെങ്കിൽ പിന്നെ ആര് ? ഞാൻ...

വിജ്ഞാനരംഗം പേജും പിന്നാമ്പുറ കഥകളും 

ഈയിടെയായി വാട്സ്ആപ്പിൽ പ്രചരിച്ച ഒരു പത്രക്കട്ടിംഗ് കണ്ടു കൗതുകവും അഭിമാനവും തോന്നി. 1988 ലെ കട്ടിങ് ആണത്. കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് മാതൃഭൂമി വിജ്ഞാനരംഗം പേജ് ആണെന്ന്. മാത്രമല്ല ഞാൻ തയ്യാറാക്കിയ പേജും ആയിരുന്നു. മൊബൈൽ ഫോണും വരുന്നു എന്നതായിരുന്നു ഹെഡിങ്. അത് തയ്യാറാക്കിയ...

തർക്കമന്ദിരം തകർക്കലും ഡെസ്ക്കിലെ സമ്മർദ്ദങ്ങളും

അയോധ്യയിലെ തർക്ക മന്ദിരം പൊളിച്ചിട്ടു ഇന്നലെ 25 വർഷം കഴിഞ്ഞു. 1992 ഡിസംബർ ആറിനാണ് അത് സംഭവിച്ചത്. അന്ന് കൊച്ചിയിലെ സെൻട്രൽ ഡെസ്കിൽ ആ വാർത്ത തയ്യാറാക്കിയ എനിക്ക് ചിലതു പറയാനുണ്ട്. ഇത് ജേർണലിസം വിദ്യാർഥികൾ മനസ്സിലാക്കിയാൽ കൊള്ളാം, ചരിത്രമാണ്. ഡൽഹി ലേഖകൻ ആയ എം കെ അജിത്കുമാർ...

Latest Articles